വാക്കുകള്‍ ബലി നല്‍കി ജീവിതത്തിന്റെ അഗ്നി അനുഭവിപ്പിച്ച ആവിഷ്കാരങ്ങളെ ഒരു പുനർവായനക്കു വിധേയമാക്കാനുള്ള അവസരം ഒരുക്കുകയാണ് ദല....
വാക്കുകള്‍ ബലി നല്‍കി ജീവിതത്തിന്റെ അഗ്നി അനുഭവിപ്പിച്ച ആവിഷ്കാരങ്ങള്‍
നമ്മുടെ പ്രച്ഛന്നമായ സാംസകാരിക പരിസരങ്ങള്‍ സര്‍ഗാവിഷ്ക്കാരങ്ങളെ
ജീവിതത്തിന്റെ ബോധാബോധങ്ങളെ ഇളക്കി മറിച്ച ഒരു കാലഘട്ടത്തിന്റെ തീര്‍പ്പുകളായിരുന്നു. എന്നാല്‍ നാഗരികതയുടെ കുഞ്ഞു തുരുത്തുകള്‍ നമുക്ക് ചുറ്റിലും ഉരുക്ക് ദുര്ഗങ്ങള്‍ തീര്‍ത്തപ്പോള്‍ നമ്മുടെ കൂര്‍ത്ത്തു മൂര്‍ത്ത ചിന്തകള്‍ക്കും കാഴ്ച വട്ടങ്ങള്‍ക്കും മൂല്യബോധങ്ങള്‍ക്കും ഇടര്‍ച്ച സംഭവിക്കുക അനിവാര്യമായിരുന്നു.
പ്രച്ഛന്നമായ സാംസകാരിക പരിസരങ്ങള്‍ സര്‍ഗാവിഷ്ക്കാരങ്ങളെ ജീവിതത്തിന്റെ
പിന്നാമ്പുറങ്ങളിലേക്കും മായികസ്വപ്നങ്ങളിലേക്കും വെട്ടിച്ചുരുക്കിയപ്പോഴും മലയാളം അതിന്റെ ചെറുത്തുനില്‍പ്പിന്റെ പാതയെ പൂര്‍ണമായും കൈവെടിഞ്ഞില്ല.
പക്ഷെ നാഗരിക ജീവിതം അവശേഷിപ്പിച്ച നൈതിക ജീര്‍ണതകള്‍ക്കും സങ്കീര്‍ണതകള്‍ക്കും നടുവില്‍ പുതിയ കാലത്തിന്റെ മനുഷ്യാനുഭവങ്ങളോട് സംവദിക്കാനും അനുഭൂതിവാങ്ങ്മയങ്ങള്‍ക്ക് ജീവന്‍ പകരാനും പ്രസ്തുത ആവിഷ്കാരങ്ങള്‍ക്ക് കഴിഞ്ഞുവോ എന്നതാണ് പ്രസക്തമായ ചോദ്യം.
പ്രത്യുത്തരം തേടുകയാണ് ഗള്‍ഫിലെ സഹൃദയസമൂഹം.
പ്രത്യുത്തരം തേടുകയാണ് ഗള്‍ഫിലെ സഹൃദയസമൂഹം.
എല്ലാ കലാസ്നേഹികളെയും ദല, സാഹിത്യോത്സവത്തിലേക്ക് സ്വാഗതം ചെയുന്നു .....
No comments:
Post a Comment